Comments on: മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-1) https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be/ Call to Speak Truth Thu, 07 Feb 2019 11:20:16 +0000 hourly 1 https://wordpress.org/?v=6.9 By: sathyasnehi https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be/#comment-2826 Fri, 10 Jan 2014 20:17:48 +0000 http://www.sathyamargam.org/?p=754#comment-2826 In reply to Abdunasser.

മീരാനെ,

താങ്കള്‍ക്കുള്ള മറുപടി ഇവിടെയുണ്ട്, വായിച്ചു നോക്കിയാലും” http://www.sathyamargam.org/?p=872

]]>
By: ASAD https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be/#comment-2399 Mon, 23 Dec 2013 06:19:20 +0000 http://www.sathyamargam.org/?p=754#comment-2399 Dear Brother
First of all please get a clear picture about Hadees. There are so many factors to be considered to take a Hadees. The above discussed Hadeeses are write but the very last one reported from Prophet (piece be upon him) is given below
وأجابوا عن حديث الوضوء مما مست النار بجوابين : أحدهما أنه منسوخ بحديث جابر – رضي الله عنه – قال : كان آخر الأمرين من رسول الله – صلى الله عليه وسلم – ترك الوضوء مما مست النار ، وهو حديث صحيح رواه أبو داود والنسائي وغيرهما من أهل السنن بأسانيدهم الصحيحة ، والجواب الثاني أن المراد بالوضوء غسل الفم والكفين ، ثم إن هذا الخلاف الذي حكيناه كان في الصدر الأول ، ثم أجمع العلماء بعد ذلك على أنه لا يجب الوضوء بأكل ما مسته النار . والله أعلم .

ജാബിര്‍(റ) വിന്‍റെ ഹദീസായ നബി(സ) യില്‍നിന്നുള്ള രണ്ട് ക ല്‍പനകളില്‍ അവസാനത്തേത് “അഗ്നി സ്പര്‍ശിച്ചത് കാരണം വു ദൂ ചെയ്യേണ്ടതില്ല” എന്ന ഹദീസിലൂടെ വുദൂ ചെയ്യണമെന്ന ഹദീ സ് ദുര്‍ഭലമാക്ക (نسخ ) പ്പെട്ടിരിക്കുന്നു.

]]>
By: Abdunasser https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be/#comment-2052 Tue, 26 Nov 2013 22:20:19 +0000 http://www.sathyamargam.org/?p=754#comment-2052 “ബന്ധുക്കള്‍ കരഞ്ഞാല്‍ മയ്യിത്ത് ശിക്ഷിക്കപ്പെടുമോ?
വസ്തുതയും തെറ്റി ധരിപ്പിക്കലും; ഇസ്ലാമിനെ പരമാവധി തെറ്റിദ്ധരിപ്പിക്കുവാന്‍ ആഹോരാത്രം പണിയെടുക്കുന്ന ചില ഗ്രൂപ്പ് ക്രൈസ്തവ ശക്തികള്‍  അവകാശപ്പെടുന്നു മനുഷ്യ  പാപത്തിനു വേണ്ടി യേശു മരിച്ചന്ന്    ഹദീസിന്‍റെ വെളിച്ചത്തില്‍ തെളിവുന്ടന്നു.     നാലു സുവിശേഷങ്ങളില്‍ കുരിശു മരണം കാണാമെങ്കിലും ബൈബിള്‍ ബഹുഭൂരിപക്ഷം പുസ്തകങ്ങളും വചനങ്ങളും  പറഞ്ഞുതരുന്നത്‌ കുരിശു മരണത്തിനു എതിരായ വിവരണമാണ്. ഈ സ്ഥാനത്താണ് ഹദീസുകളില്‍  തെളിവു കണ്ടന്നു മണവാട്ടികള്‍ അവകാശപ്പെടുന്നത്‌. മൂന്നു ഒന്ന് കൂട്ടിയാല്‍ എത്രയെന്നു തിരിയാത്ത വര്‍ഗം ആയത്തുകളിലും ഹദീസുകളിലും പൌലോസിന്റെ കൌശലം നടത്താന്‍ ശ്രമിക്കയാണ്.   
“ബന്ധുക്കള്‍ ഉറക്കെ കരഞ്ഞാല്‍ മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്” ഇങ്ങനെ ഹദീസുകളില്‍ വന്നിട്ടുണ്ട്, എന്നാല്‍ ആയിശാ (റ) ഈ വിഷയത്തെ ക്കുറിച്ച് പറയുമ്പോള്‍  അതിനോട് ചേര്‍ത്ത് വിശുദ്ധ ഖുറാന്‍ ആയതും  പറയപ്പെടുന്നുണ്ട്. ആയത്തുകൂടി  ചേര്‍ത്ത് മനസിലാക്കുമ്പോള്‍ കാര്യം വ്യക്തമാണ്.  മയ്യത്തിന്‍റെ പേരില്‍ കരയരുത് എന്നല്ല നബി(സ) പറഞ്ഞിട്ടുള്ളത് മറിച്ചു ജാഹിലിയ്യാ കാലത്തേ സംബ്രദായം വിരോദിക്കയാണ് ചെതിട്ടുള്ളത്. 
നബി(സ) വിരോധിച്ച കരച്ചിലിന്‍റെ രീതി 
അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മയ്യിത്തിന്റെ പേരില്‍ വിലപിച്ചുകൊണ്ട് മുഖത്തടിക്കുകയും കുപ്പയമാറ് കീറുകയും അജ്ഞാനകാലത്ത് വിളിച്ചു പറഞ്ഞിരുന്നപോലെ വിളിച്ചുപറയുകയും ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല. (ബുഖാരി. 2. 23. 382) കബറാളിയും കരയുന്നവരും പാപികളാണ്  ആയിശ(റ) നിവേദനം: നബി(സ) ഒരു യഹൂദി സ്ത്രീയുടെ ഖബ്റിന്നരികിലൂടെ നടന്നുപോയി. അവളുടെ കുടുംബങ്ങള്‍ അവളെ ചൊല്ലി കരയുന്നുണ്ടായിരുന്നു. നബി(സ) അരുളി: അവര്‍ അവളെച്ചൊല്ലി കരയുന്നു. അവളാകട്ടെ ഖബറില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. (ബുഖാരി. 2. 23. 376) 
മണവാട്ടിക്ക് കിട്ടിയ ഹദീസ്  മയ്യിത്തിന്‍റെ ബന്ധുക്കള്‍ ഉറക്കെ കരഞ്ഞാല്‍ മയ്യിത്ത് ശിക്ഷിക്കപ്പെടുമെങ്കില്‍ മരണപ്പെട്ട വ്യക്തി ചെയ്യാത്ത കുറ്റത്തിനല്ലേ ശിക്ഷ അനുഭവിക്കുന്നത്? എങ്കില്‍ ആദം ചെയ്ത പാപത്തിന്‍റെ കറ (ആദിപാപം) എല്ലാവരിലേക്കും തെറിക്കില്ലേ? 
ഇല്ലാ എന്നാണ്  വിശുദ്ധ ഖുറാനും ഹദീസും പറയുന്നത്. 
അബ്ദുല്ല(റ) നിവേദനം: മക്കയില്‍ വെച്ച് ഉസ്മാന്‍ (റ)ന്‍റെ ഒരു പുത്രി മരണപ്പെട്ടു. അപ്പോള്‍ അവളെ ദര്‍ശിക്കുവാന്‍ ഞങ്ങള്‍ പുറപ്പെട്ടു. ഇബ്നുഉമര്‍ ഇബ്നുഅബ്ബാസ്(റ) എന്നിവരും അവിടെ ഹാജരായി. ഞാന്‍ അവരുടെ ഇടയില്‍ ഇരിക്കുകയായിരുന്നു. ഇബ്നുഉമര്‍ (റ) അംറ്ബനു ഉസ്മാനോട് പറഞ്ഞു. ഉറക്കെ കരയുന്നതിനെ നീ വിരോധിക്കുന്നില്ലേ? നിശ്ചയം നബി(സ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. മയ്യിത്തിന്‍റെ ബന്ധുക്കള്‍ ഉറക്കെ കരഞ്ഞാല്‍ മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്. ഇബ്നു അബ്ബാസ്(റ) പറയുന്നു: ഉമര്‍ (റ) വും ഇപ്രകാരം പറയാറുണ്ടായിരുന്നു. ഇബ്നുഅബ്ബാസ്(റ) തുടരുന്നു. ഞാന്‍ ഒരിക്കല്‍ ഉമറിന്‍റെ കൂടെ മക്കയില്‍ നിന്നും മടങ്ങുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ ബൈദാഅ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒരു എലന്തമരത്തിന്‍റെ ചുവട്ടില്‍ ഒരു യാത്രാസംഘം ഇരിക്കുന്നത് കണ്ടു. ഉമര്‍ (റ) പറഞ്ഞു. നീ ചെന്ന് ആ യാത്രാസംഘം ഏതാണെന്ന് നോക്കുക. അങ്ങനെ ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ സുഹബ്(റ) ആയിരുന്നു അത്. വിവരം ഞാന്‍ ഉമറിനോട് പറഞ്ഞു. അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരിക എന്ന് ഉമര്‍ (റ) എന്നോട് വീണ്ടും നിര്‍ദ്ദേശിച്ചു. ഞാന്‍ സുഹൈബി(റ)ന്‍റെ അടുത്ത് ചെന്ന് പറഞ്ഞു. നിങ്ങള്‍ പുറപ്പെട്ടു അമീറുല്‍മുഅ്മീനിനെ കാണുക. ഉമര്‍ (റ) വിപത്തു ബാധിച്ച സന്ദര്‍ഭത്തില്‍ സുഹൈബ്(റ) കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് പ്രവേശിച്ചു. എന്‍റെ സ്നേഹിതാ! എന്‍റെ സുഹൃത്തേ! എന്ന് അദ്ദേഹം നിലവിളിക്കുന്നുണ്ട്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: സുഹൈബ്! താങ്കള്‍ എന്‍റെ പേരില്‍ കരയുകയാണോ? നബി(സ) പറയുകയുണ്ടായി. തീര്‍ച്ചയായും മയ്യിത്തിന്‍റെ ബന്ധുക്കളുടെ ചില കരച്ചില്‍ കാരണം മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്!. ഇബ്നു അബ്ബാസ്(റ) പറയുന്നു: ഉമര്‍ (റ) മരണപ്പെട്ടപ്പോള്‍ ഈ ഹദീസ് ഞാന്‍ ആയിശ(റ) യോട് പറഞ്ഞു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. ഉമര്‍ (റ) നെ അല്ലാഹു അനുഗ്രഹിക്കട്ടെ. തന്‍റെ പേരില്‍ കുടുംബങ്ങള്‍ കരഞ്ഞതുകൊണ്ട് ഒരു സത്യവിശ്വാസി ശിക്ഷികകപ്പെടുമെന്ന് നബി(സ) ഒരിക്കലും അരുളിയിട്ടേയില്ല. തന്‍റെ കുടുംബങ്ങള്‍ തന്‍റെ പേരില്‍ കരയുക മൂലം സത്യനിഷേധിക്ക് അല്ലാഹു ശിക്ഷ വര്‍ദ്ധി്പിക്കുമെന്നേ നബി(സ) അരുളിയിട്ടുള്ളു. നിങ്ങള്‍ക്ക് തെളിവായി ഭാരം വഹിക്കുന്ന ഒരാത്മാവും മറ്റൊരാത്മാവിന്‍റെ ഭാരം വഹിക്കുകയില്ല എന്ന ഖുര്‍ആന്‍ വാചകം മതിയല്ലോ എന്ന് അവര്‍ പറഞ്ഞു. ഇബ്നു അബ്ബാസ്(റ) ആ സന്ദര്‍ഭത്തില്‍ പറഞ്ഞു. അല്ലാഹുവാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത്. ഇബ്നു അബീമുൈകത്തു പറയുന്നു. ഇബ്നു ഉമര്‍ (റ) ഒന്നും തന്നെ (ആയിശയെ ണ്ഡച്ചുകൊണ്ട്) പറയുകയുണ്ടായില്ല. (ബുഖാരി. 2. 23. 
മുസ്ല്ലിമില്‍ കാണാം  “നിവേതകന്‍ പറഞ്ഞു;ഉമര്‍ (റ)വും അബ്ദുല്ലാഹിബിനു ഉമര്‍(റ) വും പറഞ്ഞകാര്യം ആയിഷ (റ) അറിഞ്ഞപോള്‍ അവര്‍ പറഞ്ഞു; നിങ്ങള്‍ എന്നോട് പറഞ്ഞ ഈ രണ്ടു പേരും തികഞ്ഞ സത്യസന്ധരാണ്. പക്ഷെ കേള്‍വിക്ക് തെറ്റുപറ്റുമല്ലോ?”
“പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട് താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്‌) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തില്‍ തന്നെ ഭയപ്പെടുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്‍റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത.് അല്ലാഹുവിങ്കലേക്കാണ് മടക്കം.” വിശുദ്ധ ഖുറാന്‍;35/18. 
   

]]>